വിവാഹ ദിനം സന്ധ്യയ്ക്ക് ഭർത്താവിന്റെ വീട്ടിലെത്തിയ ആദ്യ മണിക്കൂറിൽ അവളെ അലട്ടിയത് വിവാഹസാരിയിലെമ്പാടും പലർ ചേർന്ന് കുത്തിയിരിക്കുന്ന സെറ്റിപ്പിന്നുകൾ എവിടെയൊക്കെയാണെന്ന് എങ്ങനെ കണ്ടുപിടിക്കും, കണ്ടുപിടിച്ചാൽത്തന്നെ അവ ഒറ്റയ്ക്ക് എങ്ങനെ ഊരിയെടുക്കും, ഊരിയാൽത്തന്നെ അവ ഇട്ടു വയ്ക്കാനൊരു ഡപ്പി ആരു തരും എന്നൊക്കെയായിരുന്നു എന്നും അമ്മയും അനിയത്തിയും അന്നേരമവിടെ ഉണ്ടായിരുന്നെങ്കിൽ എന്നൊരു കരച്ചിൽ അന്നാദ്യമായി...